Thursday, March 18, 2010

ഏറെയിഷ്ടം

ഏറെയിഷ്ടം?


എന്നെത്തന്നെ


അതുകഴിഞ്ഞാല്‍?


തു ഴി യു ന്നി ല്ല ല്ലോ


ജി ശങ്കരപ്പിള്ളയുടെ കവിത . ചോദ്യം നമ്മിലാരോട് ചോദിച്ചാലും ഉത്തരം മറിച്ചആവനിടയില്ല .ഇഷ്ടങ്ങളുടെ വിവിധ ഭാവങ്ങള്‍ പ്രകടമാവുന്ന അമ്മയും കുഞ്ഹും കാമുകീകാമുകന്മാരും ഭാര്യാഭര്തക്കന്മാരും സുഹൃത്ത് ബന്ധവും ഇതിനപവാദമല്ല .നാം മറ്റൊരാളെ ഇഷ്ടപ്പെടുന്നതായി നടിക്കുന്നത് നമ്മുടെ തന്നെ സ്വര്താതല്പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി മാത്രമല്ലെ? ഇത് ജിദ്ദു കൃഷ്ണമൂര്‍ത്തി അറിഞ്ഞതില്‍ നിന്നുള്ള മോചനം എന്ന പുസ്തകത്തില്‍ പറയുന്നു.നമ്മുടെ ഓരോരുത്തരുടെയും സന്തോഷങ്ങളും ആഗ്രഹങ്ങളും നിറവെട്ടപ്പെടുക എന്ന ലക്‌ഷ്യം മാത്രമാണ് അത്തരം ഓരോ ഇഷ്ടങ്ങളുടെയും പിന്നില്‍. വാത്സല്യവും പ്രണയവും ദാമ്പത്യവും സൌഹൃദവും മനുഷ്യമനസിന്റെ വിവിധ സ്നേഹഭവങ്ങള്‍ ആണെങ്കിലും ഇവയുടെയെല്ലാം അടിസ്ഥാനം അവനവനോട് തന്നെയുള്ള സ്നേഹമാണ് .മറ്റുള്ളവരെ സംസാരിക്കാന്‍ അനുവദിക്കാതെ നമ്മള്‍ ഇടയില്‍ കയറി പറയുന്നതും നമ്മുടെ സംസാരത്തില്‍ പലതവണ' ഞാന്‍' കയറി വരുന്നതും നമുക്ക് നമ്മോട് തന്നെയുള്ള am ഒരമ്മയും ഒരമ്മയും ഒരമ്മയും ലക്ഷണമാണ് .മനുഷ്യന്റെ ഒരുമിച്ച് ഒരുമിച്ച് അറുപതു ശതമാനം ആത്മപ്രശംസയും നാല്‍പ്പതു ശതമാനം പരദൂഷണവും ആണല്ലോ .ഇത് രണ്ടും നിരോധിക്കപ്പെട്ടാല്‍ മനുഷ്യന്റെ സംസാരശേഷി തന്നെ നശിച്ചു പോകും .ഒരു അമ്മയും കുഞ്ഞും orumich
രുമിച് o

ന്ന പുസ്തകത്തില്‍






No comments:

Post a Comment